13. യാത്രയില്‍ നിന്ന്‍ മടങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന
യാത്രയില്‍ നിന്ന്‍ മടങ്ങുമ്പോഴുള്ള പ്രാര്‍ത്ഥന
اللهُ أَكْـبَر، اللهُ أَكْـبَر، اللهُ أَكْـبَر
അള്ളാഹു അക്ബർ,അള്ളാഹു അക്ബർ ,അള്ളാഹു അക്ബർ
അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍.
ശേഷം അവിടുന്ന് പറയുമായിരുന്നു:
لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير، آيِبـونَ تائِبـونَ عابِـدونَ لِرَبِّـنا حـامِـدون، صَدَقَ اللهُ وَعْـدَه، وَنَصَـرَ عَبْـدَه، وَهَزَمَ الأَحْـزابَ وَحْـدَه
(بخاري: ٦٣٨٥ ومسلم : ١٣٤٤-واللفظ له)
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യം); എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുന്നവരും സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍.
അല്ലാഹു അവന്‍റെ വാഗ്ദാനം സത്യമാക്കിയിരിക്കുന്നു.അവന്‍ തന്‍റെ അടിമയെ (ആരാധനകനെ) സഹായിക്കുകയും, അവന്‍ ഒറ്റക്ക് (നമ്മുടെ കൈകളിലൂടെ) സഖ്യകക്ഷികളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു!
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്കു വലഹുല്‍ ഹംദ്, വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍, ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍, സ്വദഖല്ലാഹു വഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു.
Comments
Post a Comment