Posts

Showing posts with the label 06. നമസ്കാരം

01. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന اللهُـمِّ اغْفِـرْ لَهُ ، وَارْحَمْـه ، وَعافِهِ ، وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَدْ ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبُ الأَبْيَـضُ مِنَ الدَّنَـسْ ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه ، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار ( مسلم:٩٦٣) അല്ലാഹുവേ! നീ ഇയാള്‍ക്ക്‌ (പേര് പറയുക) പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. ഇയാളുടെ (പരലോക) പ്രവേശനം ആദരപൂര്‍വ്വം ആക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ (ഇയാളുടെ പാപത്തെ) ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ. ഇയാളുടെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമ കുടുംബവും ഇണയേക്ക...

02. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന اللهُـمِّ اغْفِـرْ لِحَيِّـنا وَمَيِّتِـنا وَشـاهِدِنا ، وَغائِبِـنا ، وَصَغيـرِنا وَكَبيـرِنا ، وَذَكَـرِنا وَأُنْثـانا . اللهُـمِّ مَنْ أَحْيَيْـتَهُ مِنّا فَأَحْيِـهِ عَلى الإِسْلام ،وَمَنْ تَوَفَّـيْتَهُ مِنّا فَتَوَفَّـهُ عَلى الإِيـمان ، اللهُـمِّ لا تَحْـرِمْنـا أَجْـرَه ، وَلا تُضِـلَّنا بَعْـدَه (صححه الألباني في سنن ابن ماجة: 1498 وفي سنن أبي داود: 3201) അല്ലാഹുവേ! ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും ഇവിടെ ഹാജറുള്ളവര്‍ക്കും ഹാജറില്ലാത്തവര്‍ക്കും ഞങ്ങളില്‍ വലിയവര്‍ക്കും ചെറിയവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ! നീ ഞങ്ങളില്‍ ജീവിപ്പിക്കുന്നവരെ ഇസ്‌ലാമില്‍ ജീവിപ്പിക്കുകയും ഞങ്ങളില്‍ മരിപ്പിക്കുന്നവരെ സത്യവിശ്വാസത്തോടെ ഈമാനുള്ളവനായി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ! ഇദ്ദേഹത്തിന്റെ പേരിലുള്ള (ക്ഷമക്കുള്ള) പ്രതിഫലം ഞങ്ങള്‍ക്ക്‌ നീ നിഷേധിക്കരുതേ. ഇദ്ദേഹത്തിന് ശേഷം നീ ഞങ്ങളെ വഴി തെറ്റിക്കുകയും (അനിസ്ലാ...

03. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന اللهُـمِّ إِنَّ فُلانَ بْنَ فُلانٍ في ذِمَّـتِك ، وَحَبْـلِ جِـوارِك ، فَقِـهِ مِنْ فِتْـنَةِ الْقَـبْرِ وَعَذابِ النّـار ، وَأَنْتَ أَهْلُ الْوَفـاءِ وَالْـحَقِّ ، فَاغْفِـرْ لَهُ وَارْحَمْـهُ ، إِنَّكَ أَنْتَ الغَـفورُ الـرَّحيم (صححه الألباني في سنن ابن ماجة:١٤٩٩ ,وفي سنن أبي داود:٣٢٠٢) അല്ലാഹുവേ! ഇന്നവന്റെ പുത്രന്‍ (അല്ലെങ്കില്‍ : പുത്രി) ഇന്നയാള്‍ (വ്യക്തിയുടെ പേരു പറയാം) നിന്റെ പക്കലും നിന്റെ സംരക്ഷണത്തിലുമാണ്. അതിനാല്‍ നരകശിക്ഷയില്‍ നിന്നും ഖബറിലെ ദുരിതത്തില്‍ നിന്നും നീ ഇയാളെ സംരക്ഷിക്കേണമേ. നീ അതിവിശ്വസ്തനായവനും, അത്യധികം സത്യസന്ധനായവനുമാണ്! നീ ഇയാള്‍ക്ക് പൊറുത്ത് കൊടുക്കുകയും കരുണ ചെയ്യുകയും ചെയ്യേണമേ. നിശ്ചയം, നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണ ചെയ്യുന്നവനുമാണ്! അല്ലാഹുമ്മ ഇന്ന ഫുലാന ബ്ന ഫുലാനിന്‍ ഫീ ദിമ്മതിക്ക, വ ഹബ്ലി ജിവാരിക്ക, ഫകിഹി മിന്‍ ഫിത്‌നത്തില്‍ കബ്രി വഅദാബിന്നാര്‍, വ അന്‍ത അഹ്ലുല്‍ വഫാഇ വല്‍ ഹക്കി, ഫഗ്ഫിര്‍ ലഹു വര്‍ഹംഹു, ഇന്നക്ക അന...

04. മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ

മരിച്ചവര്ക്കുവേണ്ടി മയ്യിത്തുനമസ്‌കാരത്തിലെ പ്രാർത്ഥനകൾ മരിച്ചവര്‍ക്കുവേണ്ടി മയ്യിത്തുനമസ്ക്കാരത്തിൽ ചെല്ലാവുന്ന പ്രാർഥന اللهُـمِّ عَبْـدُكَ وَابْنُ أَمَـتِك، احْتـاجَ إِلى رَحْمَـتِك، وَأَنْتَ غَنِـيٌّ عَنْ عَذابِـه، إِنْ كانَ مُحْـسِناً فَزِدْ في حَسَـناتِه، وَإِنْ كانَ مُسـيئاً فَتَـجاوَزْ عَنْـه (الحاكم:٣٥٩/١ وقال:إسناد صحيح،ووافقه الذهبي) അല്ലാഹുവേ! നിന്റെ അടിമയും ആരാധകനും, നിന്റെ അടിമസ്ത്രീയുടെ പുത്രൻ (പുത്രി) ഇതാ നിന്റെ കാരുണ്യത്തിന് ഏറെ ആവശ്യമായിരിക്കുന്നു. നീ ഇയാളെ ശിക്ഷിക്കേണ്ട ആവശ്യമില്ലാത്തവനാണ് ഇയാള്‍ നന്‍മ പ്രവര്‍ത്തിച്ചവനാണെങ്കില്‍. അവന്റെ നന്മയെ (പ്രതിഫലത്തെ) നീ വര്‍ദ്ധിപ്പിക്കേണമേ. ഇയാള്‍ തിന്‍മ പ്രവര്‍ത്തിച്ചവനാണെങ്കില്‍ അത് നീ വിട്ടുവീഴ്ച ചെയ്യേണമേ അല്ലാഹുമ്മ അബ്ദുക്ക വബ്നു അമതിക്ക-ഹ്താജ ഇലാ റഹ്മതിക്ക, വഅന്‍ത ഗനിയ്യുന്‍ അന്‍ അദാബിഹി, ഇന്‍ കാന മുഹ്സിനന്‍ ഫസിദ് ഫീ ഹസനാതിഹി, വ ഇന്‍ കാന മുസീഅന്‍ ഫതജാവസ് അന്‍ഹ്

01. ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ

ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ الَّلهُمَّ أَعِذْهُ مِنْ عَذَابِ الْقَبْرِ  (رواه مالك، وصححه الألباني في مشكاة المصابيح:١٦٨٩) അല്ലാഹുവേ! ഖബര്‍ ശിക്ഷയില്‍ നിന്ന് ഇവന് (അല്ലെങ്കില്‍; ഇവള്‍ക്ക്) നീ രക്ഷ നല്‍കേണമേ അല്ലാഹുമ്മ അഇദ്ഹു മിന്‍ അദാബില്‍ ഖബ്റി ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്: اللهُـمِّ اجْعَلْـهُ فَرَطـاً وَذُخْـراً لِوالِـدَيه، وَشَفـيعاً مُجـاباً، اللهُـمِّ ثَـقِّلْ بِهِ مَوازيـنَهُما، وَأَعْـظِمْ بِهِ أُجـورَهُـما، وَأَلْـحِقْـهُ بِصالِـحِ الـمؤْمِنـين، وَاجْعَلْـهُ في كَفـالَةِ إِبْـراهـيم، وَقِهِ بِرَحْمَـتِكَ عَذابَ الْجَـحيم ((إن قال هذا فحسن) المغني لابن قدامة: ٣/416 والدروس المهمة لعامة الأمة للشيخ عبد العزيز بن عبدالله بن باز رحمه الله : ١٥) അല്ലാഹുവേ! ഇവനെ ഇവന്‍റെ മാതാപിതാക്കള്‍ക്ക് മുന്‍കൂട്ടിയുള്ള പ്രതിഫലവും സൂക്ഷിക്കപ്പെട്ട നിക്ഷേപവും ഉത്തരം ലഭിക്കപ്പെടുന്ന (പരലോക) ശുപാര്‍ശകനും ആക്കേണമേ. അല്ലാഹുവേ! ഇവന്‍ കാരണത്താല്‍ അവരുടെ പരലോകത്തെ പ്രതിഫല ത്രാസ്‌ ഭാരമാക്കുകയും ചെയ്യേണമേ. ഇവനെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും, (പരലോകത്ത്‌) ഇബ്റാഹീം(അ) ന്‍റ...

02. ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ

ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ اللهُـمِّ اجْعَلْـهُ لَنا فَرَطـاً، وَسَلَـفاً وَأَجْـراً (البخاري بين حديث رقم:١٣٣٤ و ١٣٣٥) അല്ലാഹുവേ! ഇവനെ ഞങ്ങള്‍ക്ക്‌ (പരലോകത്തേക്ക്) മുന്‍കൂട്ടിയുള്ള പ്രതിഫലവും നിക്ഷേപവും പ്രതിഫലവും ആക്കേണമേ അല്ലാഹുമ്മ-ജ്അല്‍ഹു ലനാ ഫറത്വന്‍, വ സലഫന്‍, വ അജ്റന്‍

01. വിത്റില്‍ നിന്ന്‍ സലാം വീട്ടിയ ഉടനെയുള്ള ദിക്ർ

വിത്റില്‍ നിന്ന്‍ സലാം വീട്ടിയ ഉടനെയുള്ള ദിക്ർ سُـبْحانَ المَلِكِ القُدّوس  (صححه الألباني في سنن أبي داود:١٤٣٠، وفي سنن النسائي:١٧٥٠) പരമാധികാരവും, അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍  (മൂന്ന്  തവണ ചൊല്ലുക, മൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക) സുബ്ഹാനല്‍-മലിക്കി അല്‍-ഖുദ്ദൂസ്

01. ഇസ്തിഖാറഃ (അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള) നമസ്ക്കാര പ്രാര്‍ത്ഥന

ഇസ്തിഖാറഃ (അല്ലാഹുവോട് ഉത്തമ ഉപദേശം തേടിയുള്ള) നമസ്ക്കാര പ്രാര്‍ത്ഥന اَللهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ ، وَأَنْتَ عَلاَّمُ الْغُيُوبُ، اَللهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ – [وَ يُسَمَّى حَاجَتْهُ] – خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَآجِلِهِ – فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ عَاجِلِهِ وَاّجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ ثُمَّ أَرْضِنِي بِهِ  (البخاري:٣٦٨٢ وصححه الألباني في سنن أبي داود:١٥٣٨) അല്ലാഹുവേ! നിന്‍റെ അറിവ് കൊണ്ട് (ഈ കാര്യത്തില്‍) ഉത്തമം ഏതെന്ന് നിന്നോട് ഞാന്‍ ഉപദേശം തേടുന്നു. നിന്‍റെ ഔദാര്യം കൊണ്ട് ഞാന്‍ (ഉപദേശം) തേടുന്നു. എന്തെന്നാല്‍, തീര്‍ച്ചയായും, നീ സര്‍വ്വതിനും കഴിവുള്ളവനും; ഞാന്‍ കഴിവില്...

01. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും അതിമഹാത്വമുള്ള അല്ലാഹു പറയുന്നു "അങ്ങനെ നമസ്കാര ശേഷം നിങ്ങൾ നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവിന്റെ  അതിമഹത്വത്തെ സ്തുതിച്ചു വാഴ്‌ത്തുക" (അഥവാ ദിക്ർ ചൊല്ലുക ) സമാധാനാവസ്ഥയിൽ ആയാൽ നിങ്ങൾ നമസ്കാരം മുറപ്രകാരം (പുരുഷൻമാർ പള്ളിയിൽ വെച്ച് ) തന്നെ നിർവഹിക്കുക. തീർച്ചയായും നമസ്കാരം സത്യവിശ്വാസികൾക്ക് നേരം (അഞ്ചും) സ്ഥലം (പുരുഷൻമാർക്ക്  പള്ളിയും) നിർണയിക്കപ്പെട്ട നിർബന്ധ ബാധ്യത തന്നെ ആകുന്നു. നബി(സ) അരുളി : "ഒരാൾ ഫർള് നമസ്ക്കാര ശേഷം (ചുവടെയുള്ള ദിക്റുകൾ) ചൊല്ലിയാൽ അയാളുടെ (ചെറു ) പാപങ്ങൾ  കടലിലെ ചെറു കുമിളകളുടെ അത്ര (യധികം) ഉണ്ടെങ്കിലും അള്ളാഹു പൊറുത്ത് കൊടുക്കും " ചുവടെവരുന്ന ദി‌ക്‌‌ർ  മൂന്ന് തവണ ചൊല്ലുക : أَسْتَغْفِرُ اللهَ (مسلم:٥٩١) അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു അസ്തഗ്ഫിറുല്ലാഹ്

02. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക: اَللهُمَّ أَنْتَ السَّلامُ, وَمِنْكَ السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ (مسلم:٥٩١, 592) അല്ലാഹുവേ! നീയാണ് രക്ഷയും സമാധാനവും നല്‍കുന്നവന്‍ (സലാം), നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും (സലാം). അത്യുന്നതിയും അതിമഹത്വമുള്ളവനേ, നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം, തബാറക്ത യാദല്‍ ജലാലി വല്‍ ഇക്റാം

03. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക: لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ (بخاري:٦٦١٥ ومسلم:٥٩٣) യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്‌. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്‌. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല!; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും)! ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. അല്ലാഹുമ്...

04. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ . لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، لاَ إِلَهَ إِلاَّ اللهُ ، وَلاَ نَعْبُدُ إِلاَّ إِيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إِلَهَ إِلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ (مسلم:٥٩٤) യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല! യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നുമില്ല. അവനാണ് (ഞങ്ങള്‍ക്ക്‌ ലഭിക്കുന്നതും ലഭിക്കാത്തതുമായ) എല്ലാ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും നാഥന്‍! അത്യുത്തമമുള്ള എല്ലാ സ്തുതികളും അവനുണ്ട്. ആരാധനക്കര്‍ഹനായി യ...

05. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ചുവടെവരുന്ന ദിക്ര്‍ മുപ്പത്തിമൂന്നു തവണ ചൊല്ലുക: سُبْحَانَ اللهِ الْحَمْدُ لِلهِّ اللهُ أَكْبَ (مسلم:٥٩٧) അല്ലാഹു എത്രയധികം പരിശുദ്ധന്‍ എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ് അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്‍ സുബ്ഹാനല്ലാഹ് അല്‍ഹംദുലില്ലാഹ് അല്ലാഹു അക്ബര്‍

06. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക : لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ(مرة واحده) (مسلم:٥٩٧) അല്ലാഹു മാത്രമല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍

07. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും മൂന്നു സൂറത്തുകളും ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാര ശേഷവും ചൊല്ലുക: بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ (سورة الإخلاص:١-٤) -- بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ (سورة الفلق:١-٥) -- بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ (سورة الناس:١-٦) (صححه الألباني في سنن النسائي :١٣٣٦) (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (1) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്...

08. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ‘ആയത്തുല്‍-കുര്‍സി’ ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാരശേഷവും ചൊല്ലുക: اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ (سورة البقرة:٢٥٥) (صحيح رواه النسائي في الكبرى :٩٩٢٨ وصححه الألباني في صحيح الجامع:٢٤٢٤) അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അ...

09. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ചുവടെവരുന്ന ദിക്റ് സുബ്ഹിക്കും മഗ്രിബിനും ശേഷം 10 പ്രാവിശ്യം ചൊല്ലുക: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (حسن لغيره في صحيح الترغيب والترحيب:٤٧٧ الألباني) യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…) ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. ജീവന്‍ നല്‍കുന്നതും എടുക്കുന്നതും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ് ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു, യുഹ്യീ വയുമീത്തു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍

10. ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും

ഫര്‍ദ് നമസ്ക്കാര ശേഷമുള്ള ദിക്റുകളും ദുആകളും ചുവടെ വരുന്ന ദിക്റ് സുബ്ഹിക്ക് ശേഷം ചൊല്ലുക: اَللهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً ، وَرِزْقاً طَيِّباً ، وَعَمَلاً مُتَقَبَّلاً (البخاري:٦٣٨٢ وفي سنن أبي داود:١٥٣٨) അല്ലാഹുവേ! ഉപകാരപ്രദമായ വിജ്ഞാനവും, വിശുദ്ധിയുള്ള ഉപജീവനവും, (നീ) സ്വീകരിക്കുന്ന അനുഷ്ഠാനങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍ വ രിദ്ഖന്‍ ത്വയ്യിബന്‍ വഅമലന്‍ മുതഖബ്ബലന്‍

01. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചുവടെ വരുന്ന പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്; കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം. اللّهُـمَّ إِنِّـي أَعـوذُ بِكَ مِـنْ عَذابِ القَـبْر، وَمِـنْ عَذابِ جَهَـنَّم، وَمِـنْ فِتْـنَةِ المَحْـيا وَالمَمـات، وَمِـنْ شَـرِّ فِتْـنَةِ المَسيحِ الدَّجّال (مسلم:٥٨٨) അല്ലാഹുവേ! ഖബറിലെ ശിക്ഷയില്‍ നിന്നും നകരത്തിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അ’ദാബില്‍ ക്വബരി, വമിന്‍ അ’ദാബി ജഹന്നമ, വമിന്‍ ഫിത്‌നതില്‍ മഹ്’യാ വല്‍ മമാത്തി, വമിന്‍ ശര്‍റി ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍

02. അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാര്‍ത്ഥന നമസ്കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ് അത്തഹിയാത്തില്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥനകളില്‍ ;  കൂടാതെ ഇവ മറ്റു പല സമയങ്ങളിലും നബി(സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതുകൊണ്ടിവ ഏതു സമയത്തും പ്രാര്‍ത്ഥിക്കാം. اَللهُمَّ إِنِّي أَعُوذُ بِكَ مِن عَذَابِ الْقَبْرِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ.  اَللهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرِمِ (البخاري:٨٣٢ ومسلم:٥٨٩ – اللفظ له) അല്ലാഹുവേ! ഖബര്‍ ശിക്ഷയില്‍നിന്ന്  ഞാന്‍ നിന്നോട് രക്ഷതേടുന്നു. മസീഹുദ്ദജ്ജാലിന്‍റെ ഉപദ്രവങ്ങളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ജീവിതത്തിലേയും മരണത്തിലേയും (കഠിന)പരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. അല്ലാഹുവേ! പാപങ്ങളില്‍ നിന്നും കടബാധ്യതയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ അ’ദാബില്‍ ക്വബരി, വ അഊദു ബിക മിന്‍ ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍, വ അഊദു ബിക മിന്‍ ഫിത്‌നതില്‍ മഹ്’യാ വല്‍ മമാത്തി. അല്ലാഹുമ്മ ഇന്നീ അഊദ...